Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parole

പരോളിൽ രാഷ്‌ട്രീയമില്ല: ചെന്നിത്തല

തിരുവനന്തപുരം: രാഷ്‌ട്രീയ കാരണങ്ങളാൽ പരോൾ നൽകുകയോ നീട്ടിക്കൊണ്ടുപോകുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തടവുകാരുടെ ന്യായമായ പരോളുകൾ നിഷേധിക്കില്ല. പക്ഷേ രാഷ്‌ട്രീയ കാരണങ്ങളാൽ തടവുകാർക്ക് അനാവശ്യമായ പരോളുകൾ പലതും കോടതിയിൽനിന്നാണു കിട്ടുന്നത്.

ജയിൽ ഉപദേശക സമിതികളുടെ ശിപാർശയിൽ വന്നിട്ടുള്ള പല കേസുകളുമുണ്ട്. അതു സാധാരണ അവധിയാണ്, പരോളല്ല. ന്യായമായി തടവുകാർക്ക് കിട്ടേണ്ട അവകാശമാണ് ഈ അവധി. തടവുകാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും. അതാണ് സർക്കാരിന്‍റെ നിലപാടെന്ന് ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.

തടവുകാർ ഉണ്ടാക്കുന്ന വസ്തുക്കൾ വിറ്റഴിക്കാനുള്ള സംവിധാനം ഉണ്ടാകണം. ചപ്പാത്തി യൂണിറ്റുകൾ, പെട്രോൾ പന്പുകൾ എന്നിവയൊക്കെ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നു. ആ പണം ഉപയോഗിച്ചു ജയിലിന്‍റെ വികസനം നടത്തുന്നു. ബാക്കിയുള്ള പണം സർക്കാരിലേക്ക് അടയ്ക്കുന്നു. അങ്ങനെ ജയിലിന്‍റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളാണ് ഇന്നത്തെ യോഗത്തിൽ ഉയർന്നത്.

ജയിലിലെ അന്തേവാസികൾ, തടവുപുള്ളികൾ ഇവർക്കൊക്കെ ബുദ്ധിമുട്ടുണ്ടാക്കാതെയും അതേസമയം നിയമങ്ങൾ പാലിച്ചുകൊണ്ടും മുന്നോട്ടു പോകാനുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്.

ജയിൽ മാനുവൽ പരിഷ്കരണം, ജയിൽ റൂൾസിലെ പരിഷ്കരണം എന്നീ പ്രധാനപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വകുപ്പ് പ്രത്യേകമായി പരിശോധിക്കും. ജയിൽചാട്ടം അന്വേഷിക്കാനുള്ള കമ്മിറ്റിയുടെ കാലാവധി മൂന്നുമാസം കൂടി നീട്ടിയിട്ടുണ്ട്.

ജസ്റ്റീസ് രാമചന്ദ്രൻ നായരും ജേക്കബ് പുന്നൂസും അടങ്ങുന്ന രണ്ടംഗ സമിതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Kerala

ടി.പി.ചന്ദ്രശേഖരൻ വധക്കേസ്; ടി.കെ.രജീഷിന് വീണ്ടും പരോൾ

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ.രജീഷിന് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് ഇയാൾക്ക് അനുവദിച്ചിരിക്കുന്നത്.

സ്വാഭാവിക പരോളാണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്‍റെ വിശദീകരണം. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ടി.കെ. രജീഷ്. കഴിഞ്ഞ ഒക്ടോബറിൽ ചികിത്സയ്ക്കായി ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു.

ടി.പിക്കേസ് പ്രതികൾക്ക് സർക്കാർ അനാവശ്യമായി പരോൾ നൽകുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് ടി.കെ.രജീഷിന് പരോൾ അനുവദിച്ചിരിക്കുന്നത്.

 

 

Kerala

പെരിയ ഇരട്ടക്കൊലക്കേസ്; ഒരു പ്രതിക്ക് കൂടി പരോൾ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ഒരു പ്രതിക്കുകൂടി സർക്കാർ പരോൾ അനുവദിച്ചു. പതിനഞ്ചാം പ്രതി കല്യോട്ട് സ്വദേശി വിഷ്‌ണു സുരേന്ദ്രനാണു (സുര) പരോൾ അനുവദിച്ചത്.

ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്‌ഥയോടെയാണു പരോൾ. കഴിഞ്ഞയാഴ്‌ച പത്താം പ്രതി രഞ്ജിത്തിനും പരോൾ ലഭിച്ചിരുന്നു. ഇനി കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി സുരേഷിന് മാത്രമാണ് പരോൾ ലഭിക്കാൻ ബാക്കിയുള്ളത്.

ഇയാളുടെ അപേക്ഷയും പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്, സജു എന്നിവരും പരോളിലാണ്. അനിൽ കുമാർ, സുധീഷ് എന്നിവർ പരോൾ കാലാവധി കഴിഞ്ഞ് തിരിച്ചു ജയിലിലേക്കു പോയി.

പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 2019 ഫെബ്രുവരി 17നാണു പെരിയ കല്യോട്ട് ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

Latest News

Corehub Up